Skip to main content

Posts

Showing posts with the label സാഹിത്യശ്രമം

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...

ഇനിയൊരു സംസ്കാരം കൂടി നടക്കേണ്ടതുണ്ട്...

വലിയൊരു സെമിത്തേരിയുടെ കാവൽക്കാരനാണ് ഞാൻ കത്തിക്കരിഞ്ഞതും മണ്ണിനടിയിൽ ജീർണിച്ച് കാലത്തിന്റെ ദുർഗന്ധം പേറുന്നതുമായ ശവശരീരങ്ങളാണവിടെ എന്റെ തന്നെ കുറേ സ്വപ്നങ്ങളുടെ കബന്ധങ്ങൾ തലകൾ ഞാൻ തന്നെയാണ് വെട്ടിയരിഞ്ഞത് അവ പിടിച്ച് വലിച്ച വഴികളിലൂടെ ഓടിക്കയറാൻ മടിച്ചിട്ട്, പിടി വിടുവിക്കാൻ, പിൻവലിയുവാൻ. അതും വഴി മാറലുകളായിരുന്നു... ആർക്കൊക്കെയോ വഴിയൊരുക്കുവാൻ, ആരോടൊക്കെയോ യുദ്ധം ഒഴിവാക്കാൻ, ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ, എന്റെ സ്വപ്നങ്ങൾ തെളിച്ച വഴികളിൽ നിന്നും സ്വയം മാറിയതാണ് ഞാൻ. ആ കവാടങ്ങൾക്കരികിൽ ആ സ്വപ്നങ്ങളെ കൊന്നുതള്ളിയതും ഞാൻ തന്നെ. ആരും കാണാതെ കുഴിച്ചുമൂടിയതും ചിരിയുടെ കപടാഗ്നിയിൽ കത്തിച്ച് കളഞ്ഞതും ഞാൻ തന്നെ. ഈ സെമിത്തേരിയിൽ ഓർമ പുതുക്കാനും പൂക്കളർപ്പിക്കാനും ഞാൻ മാത്രമേയുള്ളു ഇവിടെ മരിച്ച സ്വപ്നങ്ങൾ വേറേ ആർക്കും സ്വന്തമല്ല, ആർക്കുമവരെ അറിയുമില്ല. കാരണം അവർ ജനിച്ച് വീഴും മുന്നേ മരിച്ചവരാണല്ലോ... ഇന്നിപ്പോ എന്റെയുള്ളിൽത്തന്നെവിടെയോ ഒരു എതിർസ്വരം: "നിന്നെയൊഴികേ എല്ലാവരേയും തൃപ്തിപ്പെടുത്താൻ നോക്കിയിട്ട് നീയെന്ത് നേടീ?" ശരിയാണ്... ഒന്നുമില്ല... ഉള്ളിൽ വിപ്ലവം ...

ശവപ്പറമ്പിലെ ഒറ്റപ്പൂവ്

വീണ്ടും അതേ റോഡ്... അവന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ബസ് സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ പത്രം ഒന്നുകൂടി നിവര്‍ത്തി തന്റെ പേര് ഉള്‍പ്പെട്ട വാര്‍ത്ത നോക്കി- "വിസ തട്ടിപ്പിനിരയായ പ്രവാസികളെ ഇന്‍ഡ്യയിലേക്ക് തിരിച്ചയച്ചു." കണ്ണുകള്‍ വീണ്ടും ദൂരെയ്ക്ക് പായിച്ചു, രണ്ടു വര്‍ഷം മുന്‍പ് ഇതേ റോഡിലൂടെ എതിര്‍ദിശയില്‍ പോകുമ്പോള്‍ മനസില്‍ താന്‍ താലോലിച്ച പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഓര്‍ത്തു. ഉള്ളിലെവിടെനിന്നോ തുടങ്ങിയ നെടുവീര്‍പ്പിന്റെ അലകള്‍ പതിയെ മുഖത്തേയ്ക്ക് വീശുന്ന കാറ്റിന്റെ ഭാഗമായി പിന്നിലേക്ക് അകന്ന്‍ പോകുന്നത് അവന്‍ അറിഞ്ഞു. അന്നും ഈ റോഡ് തനിക്ക് പുതിയതായിരുന്നില്ല. തന്റെ മനസ്സിനോട് വല്ലാതെ ചേര്‍ന്ന് നിന്നിരുന്നതാണ് ആ റോഡിലൂടെ വര്‍ഷങ്ങളോളം ദൈനംദിനം താന്‍ നടത്തിയ ബസ് യാത്രകള്‍. തന്റെ സ്ഥിരം സ്ഥാനമായ, ഇടതുവശത്ത് മുന്നില്‍ നിന്നും നാലാമത്തെ സൈഡ് സീറ്റില്‍ ഒന്നര മണിക്കൂര്‍ ചെലവിട്ട് കോളേജിലേക്കും തിരിച്ചും ദിവസം രണ്ട് യാത്രകള്‍. മറ്റ് സ്ഥിരം യാത്രക്കാരോട് ഒരു കൊച്ചു ചിരിയ്ക്കപ്പുറം അടുപ്പമൊന്നും ഉണ്ടായിരുന്നില്ല എങ്കിലും, വഴിയില്‍ മനസ്സ് അറിയാതെ അടുത്തുപോയ ചിലതൊക്കെ ഉണ്ടായിരുന്നു....

വൃദ്ധസദനം

"ഇതെന്നതാ പതിവില്ലാതെ ഒരാലോചന? അതും കൊതുകുകടിയും കൊണ്ട് ഈ മൂലയില്‍ വന്നിരുന്നോണ്ട്..." ആ ചോദ്യമാണ് എനിക്കു സ്ഥലകാലബോധം ഉണ്ടാക്കിയത്. ഗ്രേസി ടീച്ചര്‍ അവരുടെ ആശുപത്രി വാസം കഴിഞ്ഞു മടങ്ങിവന്നിരിക്കുന്നു. "ഇപ്പോ എങ്ങനുണ്ട്? ആശുപത്രിയില് വന്നില്ല എന്നേയുള്ളൂ, കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു" "ഓഹ് ഇതൊക്കെ ഒരു അടവല്ലേ! എന്റെ ചെറുക്കനെ എന്റെ അടുത്തോട്ട് വരുത്താനുള്ള ഒരു കൊച്ചു ട്രിക്ക്. അവനേം കണ്ടു, പേരക്കുട്ടികളേം കണ്ടു, ഈ മാസത്തെ ക്വോട്ട കഴിഞ്ഞു"- വര്‍ദ്ധക്യത്തിലും നഷ്ടപ്പെട്ടിട്ടില്ലാത്ത കുട്ടിത്തം നിറഞ്ഞ ചിരിയുമായി ഗ്രേസി എന്റെയടുത്ത് വന്നിരുന്നു. "നായരുടെ മോള്‍ ഇന്നലെ വന്നിരുന്നു എന്ന്‍ കേട്ടല്ലോ. അതിന്റെയാന്നോ ഈ ആലോചന?" ഞാനൊന്ന്‍ മൂളി. ഗ്രേസി എനിക്കെതിരെ അലക്കുകല്ലില്‍ വന്നിരുന്ന് എന്റെ മുഖത്തേയ്ക്ക് നോക്കി. "അല്ലാ ടീച്ചറേ, നമ്മുക്കിവിടെ എന്തിന്റെ കുറവാ ഉള്ളത്?" -ഞാന്‍ അവരോട് ചോദിച്ചു. ഗ്രേസിയുടെ മുഖത്ത് വീണ്ടും ആ കള്ളച്ചിരി തെളിഞ്ഞു- "ആഹാ! അപ്പോ ചില്ലറ ആലോചനയൊന്നും അല്ല. കുറേയേറെ ചിന്തിച്ച് കൂട്ടിക്കഴിഞ്ഞ ലക്ഷണമാണല...

The Valley of Rainbow

I was driving slowly and my mind was caught up in the memory of that five year old boy who lied on that bed to be inspected by me. "Promise me doctor," he begged. That was a broken sentence and he then looked into my eyes. Those exceptionally dark eyes glittered under a layer of tears. "What son? What should I promise?", I asked, running my fingers through his short, stiff hair. But he just repeated, "Promise me doctor, please! The valley of rainbow..." "You are ill little master," I said, "but it's just for a while. You will be alright soon." But he still clang to that rainbow valley of his. The mother  was standing beside us with an anxious pair of eyes, fidgeting. "Don't worry, he's delirious in fever. Maybe some fairy tale still lingers in his mind. It will be okay",  I told that woman. He kept on asking me that promise and when I saw he was so fond of that mysterious valley of rainbow, I promised to his relief...

He said he was thinking

When the police asked, all that idiot had to say was he was thinking! Although I kept silence, I was literally pissed off by that answer. He said, "I was thinking", and that was all. I would have instantly slapped on his face, had he not been lying on that bed with injuries all over his body, surrounded by medical team and police. I reached for my chest pocket which was torn apart by an enraged auto rickshaw driver. I tried telling him it was all that idiot's fault, but there was no one to listen to me. ('Idiot' was perhaps the most decent word I could find to call him that time.) As far as road accidents are concerned, our people hold a prejudice that bigger vehicle is always the guilty one. When a pedestrian is involved, it's always the driver who is guilty. No one asks whether the living organism in question was walking carefully, or he or she were obeying the road rules or so. You drove a vehicle means you were guilty.  The police left without giving me mu...

I did see the signs

I did see the signs wayside Though I never knew you left them The road hitherto was not smooth And had stones and thorns all along Amid the turmoil of feelings I did see the signs you'd left In the ambiance of the woods, I waited for a sound But not a wee sweep of wind I could feel There were unfathomable ponds along Where I halted and looked onto for visuals I couldn't even recognize on the reflections My own silhouette over the ripples What kept me going I know not There were twists along the way For every unexpected twist it took You'd left your signs all along I were never too distant from you But it took me this long a journey to reach you I knew not you were waiting for me But I did see the signs you'd left

മീര ചിരിക്കാന്‍ പഠിക്കുന്നു

"എന്റെ വാക്കുകള്‍ മരിച്ചു പോയിരിക്കുന്നു ജീവന്‍" അത് പറയുമ്പോള്‍ എന്റെ സ്വരത്തില്‍ ഉണ്ടായിരുന്ന ഭാവം എന്തായിരുന്നു എന്നറിയില്ല. നിരാശയാണോ സങ്കടമാണോ, ഇനി ഒരു കുറ്റബോധമാണോ. അവന്‍ ഒന്ന്‍ മന്ദഹസിച്ചതേ ഉള്ളൂ.  "സത്യമായും... എന്റെ വാക്കുകള്‍ മരിച്ചിരിക്കുന്നു. ഇന്നീ പുസ്തകം നിന്റെ കൈയിലേക്ക് വെച്ചു തരുമ്പോള്‍ നിന്നോട് സംസാരിക്കുവാന്‍ ഇതിന്റെ ആദ്യ പേജില്‍ എന്റേതായി കുറച്ചു വാക്കുകള്‍... അതെന്റെ ഒരു സ്വപ്നമായിരുന്നു. മണിക്കൂറുകളോളം ഇരുന്നു ഞാന്‍... അറ്റമറിയാത്ത നാഡീകോശങ്ങള്‍ മുതല്‍ വിരല്‍ത്തുമ്പുകള്‍ വരെ എന്നിലെ സൃഷ്ടിപരതയുടെ ഓരോ അണുവും അറച്ചു നിന്നതേയുള്ളൂ. നിനക്കായി ഒരു വാചകം പോലും നല്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോ ഇടറിയ അക്ഷരങ്ങളില്‍ ആ പേജില്‍ നീ കാണുന്ന 'നിനക്കായി' എന്ന ഒറ്റ വാക്ക് എന്റെ നിസ്സഹായതയാണ്." "എപ്പോഴും എഴുതിക്കൊണ്ടിരിക്കാന്‍ കഴിയണം എന്ന്‍ നിര്‍ബന്ധമുണ്ടോ മീരാ?" കപ്പില്‍ അവശേഷിച്ച അവസാനതുള്ളി കട്ടന്‍കാപ്പിയും വായിലേക്ക് ഇറ്റിച്ചുകൊണ്ട് ജീവന്‍ ഒരു കൊച്ചു കുസൃതിച്ചിരിയോടെ ചോദിച്ചു. "അതല്ല ജീവന്‍... ഞാന്‍ ഇങ്ങനായിരുന്നില്ല. ഈ ശൂന്യത എനിക...

ഒരു ചുമടുതാങ്ങിതന്‍ മൌനവും പേറി

നില്‍ക്കുന്നു ഞാനീ പൂവാക തന്‍ കീഴി- ലൊരു ചുമടുതാങ്ങിതന്‍ മൌനവും പേറി പലപേര്‍ നടന്നൊരാ പകല്‍ വീണ സന്ധ്യതന്‍ ക്ഷീണവും ചൂരും നെടുവീര്‍പ്പുമേന്തി വന്നു നടന്നു ഞാന്‍ വന്നവഴിയിലേക്കൊ- ട്ടൊന്ന് ശങ്കിച്ച് നോക്കി നില്‍ക്കുന്നിതാ വയ്യ മടങ്ങുവാന്‍ വയ്യാ വഴിയിലൂടിനിയു- മൊരുയാത്രയ്ക്ക് ധൈര്യമില്ല മരണമേ നീയെന്നെ കാട്ടിക്കൊതിപ്പിച്ച നിര്‍വാണമോഹം ചിതലരിക്കട്ടെ വന്നു ഞാന്‍ നിന്നു നിന്‍ പടിവാതിലില്‍ ഇന്ന് പിന്‍വലിഞ്ഞീടുന്നു നിസ്സംഗനായി മുന്നില്‍ നിന്‍ വാതിലുകളടഞ്ഞിരുന്നില്ല പിന്‍വിളികളൊന്നും മുഴങ്ങിയതുമില്ല എങ്കിലും തോന്നുന്നു പുറംതിരിഞ്ഞിടുവാന്‍ വൈകിയെത്താവുന്ന വിളികള്‍ക്ക് വേണ്ടി തണലിനായ് വെറുമൊരു നിഴല്‍ കണ്ടപോലെ പ്രതീക്ഷതന്‍ ചിറകടി കേട്ടെന്ന പോലെ നില്‍ക്കുന്നു ഞാനീ പൂവാക തന്‍ കീഴി- ലൊരു ചുമടുതാങ്ങിതന്‍ മൌനവും പേറി

We are all alone

You think you see us You think you hear us But we are not what you see We are not what you hear You don't know us We don't even know ourselves We don't know each other All of us are alone, Although there's in an 'us' in us. We are lunatics We are loved for what we aren't We are pushed away for what we are We think alone We love alone We laugh alone And we cry alone We are lunatics

ഇനിയെത്ര കാലമെന്നറിയില്ല

ഇനിയെത്ര കാലമെന്നറിയില്ല, ഇനിയെത്ര കാതമെന്നറിയില്ല പലര്‍ പോയ വഴിയിലൂടെങ്ങോട്ടെന്നറിയാതെ വടു വീണ പാദം വലിച്ചിഴയ്ക്കാം നിണം വാര്‍ന്ന മുറിവിലേക്കെരിവെയില്‍ ചാലിച്ച വേദന ലഹരിയായ് ആസ്വദിക്കാം കാലം ഉണക്കാത്ത കണ്ണുനീര്‍ച്ചാലുകള്‍ ഉയിരിന്നുറവപോല്‍ കാത്തുവെക്കാം ചീറിയടുക്കും കരിങ്കല്‍ചീളുകള്‍ വിരിമാറിലാദ്യന്തമേറ്റുവാങ്ങാം വയ്യ, തടുക്കുവാനാവതില്ല ഓടിയൊളിക്കുവാനറിവുമില്ല മുന്നിലോ പിന്നിലോ ആരുമില്ല കൂടെനടക്കുവാനാളുമില്ല ഏകനാണേകനാണന്നുമിന്നും ഏകാന്തമൂകമാണീയരങ്ങ് പലര്‍ പോയ വഴിയിലൂടെങ്ങോട്ടെന്നറിയാതെ വീണ്ടും, വടു വീണ പാദം വലിച്ചിഴയ്ക്കാം ഇനിയെത്ര കാലമെന്നറിയില്ല, ഇനിയെത്ര കാതമെന്നറിയില്ല

ആരാണ് നീ?

ആരാണ് നീ? നിങ്ങള്‍ കാണുന്ന ഈ ശരീരം നിങ്ങള്‍ക്ക് കാണാത്ത എന്റെ മനസ് നിങ്ങള്‍ക്ക് മനസിലാകാത്ത എന്റെ ഭാഷ നിങ്ങള്‍ അറിയാത്ത എന്റെ കഥ എന്താണ് നീ? വിശേഷണങ്ങള്‍ ഇല്ല, ഞാന്‍ വെറും ഞാന്‍ മാത്രം നിങ്ങള്‍ നിര്‍വചിക്കുക നിങ്ങളുടെ ഭാഷയില്‍ എന്നെ വിശേഷിപ്പിക്കുക ധിക്കാരി, നിഷേധി, ഭ്രാന്തന്‍, മൂഢന്‍, അങ്ങനെ എന്തും അപ്പോഴും ഞാന്‍, ഞാന്‍ മാത്രമാണ് എവിടേയ്ക്ക്? മുന്നിലേക്ക്, മുന്നിലേക്ക് മാത്രം എന്താണ് മുന്നില്‍? ഞാന്‍! ഞാനാണ് എന്റെ മുന്നില്‍ എനിക്ക് വെട്ടിപ്പിടിക്കേണ്ട സാമ്രാജ്യങ്ങളില്ല ഞാന്‍ ഉറ്റു നോക്കുന്ന ഉയരങ്ങളില്ല എന്നെ കാത്തിരിക്കുന്ന ബഹുമതികളില്ല എന്നെ ജയിക്കാനാണീ പോക്ക് എന്നിട്ട് എന്നോടു തന്നെ പറയാന്‍, ഞാന്‍ വരുന്നു എന്ന്‍ മുറിവുകള്‍?? വീണുണ്ടായതാണ് കുഴികള്‍, മുള്ള്‍ വീണ പടുകുഴികള്‍ അന്തമില്ലാത്ത ചതുപ്പ് നിലങ്ങള്‍ കുത്തിക്കോരി ചൊരിഞ്ഞ തീമഴകള്‍ ഭീതിതമായ ഇടിമുഴക്കങ്ങള്‍ അങ്ങനെ, വന്ന വഴി തന്ന സ്മരണികകള്‍ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നല്ലോ?? വെറുതെ, ഒപ്പം ആരുമില്ലെന്ന് ഉറപ്പിക്കാന്‍ ഇടത്താവളങ്ങളില്‍ കണ്ടുമുട്ടിയവര്‍ അല്പദൂരം കൂടെ നടന്നവര്‍ ഇടക്കിടെ ക...

A day in the park

I t was a usual busy Sunday evening in the park, families and gatherings trying to catch some warm moments for a weekend. I took Annie and her kids there to show that I loved my sister, although all my previous attempts to convey it to her had ended up in fiasco.  And this time also it was no different an attempt. Alan, my nephew and Eva, my niece had already made friends in the park. I was throwing a smile at every person who passed me, to prove that I am a social animal as they say human beings are. I was afraid those were turning out to be mere warping of my lips. Eva and Alan were running hither and thither with other kids like a bunch of cute butterflies. "How soon do they make friends!", I exclaimed. "Its quite natural Harry. But i don't know why you were never good at it. Not even in our school days. Maybe, like you people scientists often say, that's not your field." I looked at her. She was looking away from me. I didn't know wha...

Why Didn't You Return My Smile?

It was long before we met last Its just now we meet next It was much more that we'd shared Its too little we share now It was too hard to miss you It is so sweet to see you now But, why didn't you return my smile? You never knew what I longed for You never knew how I did without you You never knew how hard the waiting was You never heard how I prayed to see you again You never saw how I wandered for you Is it because of that you didn't return my smile? I don't know how you felt my presence I don't know how you feel on seeing me I don't know whether you remember me I don't know whether you ever remembered me I don't know whether you wanted me But I do know I waited for you So please return my smile

ഒരു അസ്വാഭാവിക സൌഹൃദത്തിന്റെ കഥ

വളരെ നാളത്തെ ഔദ്യോഗിക പരിചയത്തിനു ശേഷം അന്നാണ് വിശ്വന്‍ സാറുമായി അല്‍പനേരം സംസാരിക്കാന്‍ അവസരം കിട്ടിയത്. "വിഷ്ണു വല്ലാതെ അപ്സെറ്റ്  ആണെന്ന് തോന്നുന്നു", ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേ വിശ്വന്‍ സര്‍  പറഞ്ഞു. "അതെ സര്‍ ... എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ശരത്ത് കഴിഞ്ഞ ആഴ്ച മരിച്ചു പോയി... സത്യത്തില്‍ എന്റെ ഒരേ ഒരു ആത്മാര്‍ത്ഥ സുഹൃത്ത് എന്ന് പറയാവുന്ന ആളായിരുന്നു അവന്‍." "ഓ...ഐ സീ..." "എന്റെ എല്ലാ വിഷമങ്ങളും ഞാന്‍ അവനോടു പറയുമായിരുന്നു. മറ്റെല്ലാവരോടും ഞാന്‍ അല്പം ഡിസ്ടന്‍സ് സൂക്ഷിക്കാറുണ്ട്." "വിഷ്ണുവിന്റെ ജീവിതത്തില്‍ അങ്ങനെ എടുത്തു പറയത്തക്ക വിഷമങ്ങള്‍...?" ഞാന്‍ അല്‍പ നേരം മൌനിയായിരുന്നു. "വിഷ്ണുവിനെക്കാള്‍ കുറെ കൂടുതല്‍ ലോകം കണ്ടതിന്റെ പേരില്‍ ഞാന്‍ ഉപദേശിക്കുമോ എന്നാ ഭയം വേണ്ട. നമ്മള്‍ ഒരാളോട് നമ്മുടെ ദുഃഖങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ ഉപദേശമല്ല മറിച്ച് ശ്രദ്ധിക്കാന്‍ ഒരാളെയാണ് ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയാം. എന്നോട് പറയാം." സത്യത്തില്‍ ശരത്തിന്റെ മരണത്തിനു ശേഷം എന്റെ മനോവേദന പറയാന്‍ ഒരാളില്ലാതെ വല്ലാതെ ശ്വാസം മുട്ടി നില്‍ക്...

ഒരു അസ്വാഭാവിക പ്രണയകഥ

സുദീപിന്റെതും അനുവിന്റെതും തികച്ചും ഔദ്യോഗികമായ പരിചയപ്പെടലായിരുന്നു, കോളേജ് മേറ്റ്സ്. സമാനമായ ചിന്താഗതിക്കാര്‍ ആയതുകൊണ്ടാകണം, അവര്‍ വളരെ പെട്ടെന്ന് അടുത്തു. ഒരു സൌഹൃദം വളരുന്നത് രണ്ടു പേര്‍ക്കിടയിലെ മതിലുകള്‍ ഓരോന്നായി ഇല്ലാതാകുന്നതിലൂടെയാണല്ലോ. വളരെ ഊഷ്മളമായ ഒരു ബന്ധം അവര്‍ക്കിടയില്‍ രൂപപ്പെട്ടു. കോളേജിലെ മറ്റു ആണ്‍കുട്ടികളുടെ കണ്ണില്‍ സുദീപ് തികച്ചും ഭാഗ്യവാന്‍ ആയിരുന്നു. കോളേജിലെ പല ഫസ്റ്റ് ക്ലാസ് കാമദേവന്മാരും അമ്പെയ്തു നോക്കിയിട്ട് കൊള്ളാതെ പോയ ആളാണ്‌ അനു. അനുവിനും സുദീപിനും ഇടയില്‍ ഉള്ള ബന്ധം എന്തായാലും, അവര്‍ ഒരുമിച്ച് നടക്കുന്നതും സംസാരിക്കുന്നതുമൊക്കെ കാണുമ്പോള്‍ അര്‍ഥം വെച്ച ഒന്ന് രണ്ടു മുറി-കോമഡി എങ്കിലും പറയാതെ അവര്‍ക്ക് സമാധാനം കിട്ടില്ല. പക്ഷെ അനുവിന് അതൊക്കെ വെറും തമാശയായി കാണാന്‍ കഴിഞ്ഞിരുന്നു, അതുകൊണ്ട് തന്നെ സുദീപിനും. അങ്ങനെയിരിക്കെയാണ് അനുവിന് വീട്ടില്‍ ഒരു വിവാഹാലോചന  വരുന്നത്. അത് അവള്‍ തികച്ചും കാഷ്വല്‍ ആയി സുദീപിനോട് പറഞ്ഞു എങ്കിലും അന്ന് മുതല്‍ അവള്‍ വല്ലാതെ മൂഡ്‌-ഓഫ്‌ ആയിരുന്നു. എന്ത് പറ്റി എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ 'തലവേദന' എന്ന കള്ളം പാതി മനസോടെയ...

Out from a lost mirage

It was an arid desert I have been walking all along... Alone, tired and so badly lost... I had only heard about love, care, affection and happiness and could never envisage how these things would be. I had even thought these are just imaginations of poetic mind having no counterparts in the real world... It was all of a sudden I came under the cover of a feeling... A motherly affection, a soothing care... For the first time in my life I felt all those poetic imaginations which I had heard about are all real... I was literally in a spree, having got blessings that I had only a collection of dreams and anecdotes about... I saw flowers blooming, birds warbling, angels dancing and beautiful streams meandering along the valley of my thoughts... Did I lose myself in exhilaration? When, I don't remember... After a moment of self-loss in the blink of my eyes, I saw my garden drab with zombies of blooms scattered on ground... There were no singing birds... I saw all my dancing l...

Sleepless

I wish I could get a good night's sleep And could get rid of things buried deep. There's not a single wink I can catch, And no egg of good dream that'd hatch. It has been raining all the day, On the shore of my mind's bay. Inside me it has raised a tide, And the demons inside would never hide. On the quag of my heart they dance, And I saunter as if in a trance. On a precarious verge I stand, There's no one around to understand. Not a single smile is thrown at me, And hopes keep crawling down to flee. I wish there were flowers to see, Along my lost way towards a glee. Maybe soon there'll be flowers around, And my epitaph scribbled beside a mound. Through my lost memories time'd sweep, And I shall get the bliss of a dreamless sleep.

On the rock, amidst the ocean, alone...

Today, it's a whole lot of phantoms around me. People who were stripped off their lives when they were going through important stages in their lives... I am deep packed in a slimy shell, which however hard I try, refuses to break. I wish I could tell someone I am wriggling inside, trying desperately to come out...But not even my sound comes out. I wish someone might come and break this for the time being. But soon I change my mind, lest they get frightened by the quagmire I am standing on. That great man smiles in front of me, he wants me to cheer up and he always wanted me to. But when I look at his smile, the day that smile is going to fade frightens me. He knows he is being eaten up by his own cells, and he is readying himself for a happy departure... I wish for that miracle one of my friends were talking about. That same miracle which when combined with the invincible will of a man, enabled her father to stand up from bed and smile... I wish I could see that miracle since I can...

Someone is out there in rain

Someone is out there in rain Why are you getting yourself drenched? Get inside, I said. But he didn’t respond. May be there is a storm inside him May be its a mundane bondage that hurts him Anyway, out there in rain, In the darkest hour of night, He is drenching himself. There is lightning outside In the momentary flash of the firmament, I could see the silhouette of the man, who refused to be away from the rain. “Why do you let him to wet? Why making him wait in the rain for the doors to be opened?, somebody asks from darkness “The doors are open, I replied. No response Another lightning flash It was shocking to see the face of the drenched man this time He was myself Now let me utter Yes, the doors are not open And they never have been...